2024, ജൂൺ 27, വ്യാഴാഴ്‌ച

സംസ്ഥാനത്ത് കനത്ത മഴ വൻ നാശ നഷ്ടം



സംസ്ഥാനത്ത് കനത്ത മഴ

വൻ നാശനഷ്ടം

തിരുവനന്തപുരം: കനത്ത മഴയിൽ വിവിധയിടങ്ങളിൽ സംസ്ഥാനത്തുണ്ടായ മഴയിൽ വൻനാശനഷ്ടം. ഒരു മരണം മണ്ണിടിച്ചിലിലും മരം വീണും നിരവധി വീടുകൾ തകർന്നു. ആലപ്പുഴ ആറാട്ട് റോഡിൽ മതിൽ ഇടിഞ്ഞുവീണ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ഫയാസ് എന്ന വിദ്യാർത്ഥി മരിക്കുകയും ചെയ്തു. ചോക്കാട് മാളിയേക്കൽ കുതിരപ്പുഴയിൽ കുളിക്കുന്നതിനിടെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അട്ടക്ക് പറമ്പ് വിട്ടിൽ അലിയുടെ മകനായ 15 വയസുകാരനെ കാണാതായി. അമ്പലപ്പുഴയിൽ വീടിൻ്റെ മേൽക്കൂര തകർന്ന അമ്മയ്ക്കും നാലുവയസ്സുള്ള കുട്ടിക്കും പരിക്കേറ്റു.

പാലക്കാട് ആലത്തൂരിൽ താൽക്കാലിക പാലം തകർന്നു. ദേവികുളത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് തകർന്നു. തിരുവനന്തപുരം കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ പൈൽ പരസ്യ ബോർഡ് കാറ്റിലും മഴയിലും മറിഞ്ഞുവീണു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കോഴിക്കോട് നാദാപുരത്ത് മരത്തിന് മുകളിൽ മരം വീണു.

എറണാകുളം ചെല്ലാനം പഞ്ചായത്ത് കണ്ണമ്മാലി, ഞാറക്കൽ എടവനക്കാട് തീരപ്രദേശങ്ങളിൽ കടൽവെള്ളം വീടുകളിലേക്ക് കയറി. കണയന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൊന്നാനി ആലിയാർപള്ളി, വെളിയങ്ക്, പാലപ്പെട്ടി ഭാഗങ്ങളിൽ കടലാക്രമണമുണ്ടായി. ആലുവയിൽ കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി. പെരിയാർ തീരദേശ ജിസിബി റോഡരികിലെ നാല് വൻ മരങ്ങളും ആയുർവേദ ആശുപത്രി വളപ്പിലെ മരങ്ങളും കടപുഴകി. തലശ്ശേരി തെരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ഡ്രൈവർ രക്ഷപ്പെട്ടു. കൊയിലാണ്ടി ദേശീയ പാത

ഒരു നിറം നിരവധി വീടുകൾ തകർന്നു

കടലാക്രമണം രൂക്ഷമാണ്

• പെരിങ്ങൽകുത്ത്, കല്ലാർകുട്ടി, പാംബ്ല. മലങ്കര ഡാമുകൾ തുറന്നു

ടി, കല്ലാർ കുറ്റി, പാംബ്ല, മലങ്കര ഡാമുകൾ തുറന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തുടർന്നാൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് മംഗലം അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചു.

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, പാത നന്തിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട മൂഴിയാർ ഡാം പ്രദേശത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

[