2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ഒരിക്കൽ രത്തൻ ടാറ്റയോട് ഒരു അവതാരകൻ ചോദിച്ചു?

ഒരിക്കൽ ഒരു അഭിമുഖത്തിൽ *രത്തൻ ടാറ്റയോട്* അവതാരകൻ ചോദിച്ചു: "ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?" അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു. വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. തുടർന്ന് മൂന്നാമത്തെ ഘട്ടമായി. അവിടെ ഞാൻ പുതിയ കുറെ പ്രൊജക്ടുകൾ ആരംഭിച്ചു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95% എണ്ണയും വിതരണം ചെയ്യുന്നത് എൻ്റെ സ്ഥാപനത്തിൻ്റെ ചുമതലയായി. മാത്രമല്ല, ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ സ്റ്റീൽ ഫാക്ടറിയുടെ ഉടമയായി ഞാൻ മാറി. എന്നിട്ടും എനിക്ക് ഞാൻ സ്വപ്നം കാണുന്ന സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം നാലാമത്തെ ഘട്ടം വന്നു. അതിങ്ങനെയാണ്: ഒരിക്കൽ 200 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകൾ വാങ്ങി നൽകണമെന്ന് എൻ്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു . ഉടൻ തന്നെ അത് വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തു . അത് വിതരണം ചെയ്യുന്ന പരിപാടിയിലേക്ക് ഞാൻ തന്നെ എത്തണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. അതിനും ഞാൻ സന്നദ്ധനായി. അങ്ങനെ ആ 200 കുട്ടികൾക്കും ഞാൻ തന്നെ നേരിട്ട് എൻ്റെ കൈകൾ കൊണ്ട് വീൽചെയറുകൾ വിതരണം ചെയ്തു. അത് സ്വീകരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷത്തിൻ്റെ ഏതോ വന്യമായ വെളിച്ചം പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഏതോ ഒരു കാഴ്ച ബംഗ്ലാവിലേക്ക് (Picnic Spot) എത്തിയതു പോലെയായിരുന്നു അപ്പോൾ അവരുടെ എല്ലാവരുടെയും അവസ്ഥ. എൻ്റെ ഉള്ളിലെ യഥാർഥ സന്തോഷമെന്താണെന്ന് അന്നത്തെ ആ ദിവസമാണ് ഞാൻ മനസ്സിലാക്കിയത് ! അവിടെ നിന്ന് തിരിച്ചുപോരാൻ നേരം ഒരു കുട്ടി എൻ്റെ കാലുകൾ മുറുക്കിപ്പിടിച്ചു. എത്ര കുതറാൻ നോക്കിയിട്ടും എനിക്കതിന് കഴിഞ്ഞില്ല. അവസാനം ഞാൻ അവനോട് ചോദിച്ചു: ''നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?" എൻ്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ആ കുട്ടി പറഞ്ഞു: "എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം." സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല മറ്റുള്ളവരെക്കൂടി നമ്മളോട് ചേർത്തു പിടിക്കുന്നതിലാണ് യഥാർത്ഥ സന്തോഷമെന്ന് ആ കുഞ്ഞിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.അന്ന് യഥാർത്ഥ സന്തോഷം എന്തെന്ന് ഞാൻ അനുഭവിച്ചു " Huge loss .Great Human...no one can be compared to him. RIP Sir..🙏🙏🙏 #ആദരാഞ്ജലികൾ 💐💐💐💐🌹🌹🌹

2024, ഒക്‌ടോബർ 5, ശനിയാഴ്‌ച

നമ്മുടെ ചാനലുകൾ രാഷ്ട്രീയം മാത്രമാണ് കാണിക്കുന്നത്. ഇന്ന് അമേരിക്കൻ ചാനലുകൾ ഇന്ത്യ ചെയ്തത് ലോകത്തെ മുഴുവൻ അറിയിക്കുകയാണ്. 🌹

[

ഇന്ന് ഗോവ അപകടത്തിൽ 23 മൃതദേഹങ്ങൾ 64 പേരെ കാണാതായി . അമിതഭാരം കയറ്റുന്നതിൽ ബോട്ടുടമയുടെ അത്യാഗ്രഹം, യാത്രക്കാരുടെ അമിത ആത്മവിശ്വാസവും. വളരെ സങ്കടകരം, ദുരന്തം.😪☝️5/10/2024

[
[
[
[
[

2024, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

[
[

കേരളം കണ്ട ഏറ്റവും വലിയ എ.ടി.എം. കവർച്ച

[ കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിലെ മൂന്ന് എടിഎം കൗണ്ടറുകളിൽ നിന്നായി 68 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എടിഎം കൌണ്ടറിൽ അലാം ഉണ്ടായിരുന്നതിനാൽ മിനിറ്റുകൾക്കകം പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കവർച്ച നടത്തിയത് അന്യ സംസ്ഥാനക്കാരായ പ്രഫഷണൽ മോഷ്ടാക്കളാണെന്ന് തുടക്കത്തിൽ തന്നെ മനസിലാക്കിയിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ മുൻ അനുഭവത്തിൽനിന്നാണ് എടിഎം കവർച്ചയ്ക്കു പിന്നിൽ മേവാത്തി ഗ്യാങ് ആകാമെന്ന സൂചന ലഭിച്ചത്. മൂന്നു വർഷം മുൻപു കണ്ണൂരിൽ മേവാത്തി ഗ്യാങ്ങിലെ ഒരു സംഘം എടിഎം കവർച്ച നടത്തിയപ്പോൾ ഇളങ്കോ അവിടെ ജില്ലാ പോലീസ് മേധാവി ആയിരുന്നു. അന്ന് കേരള പോലീസ് ഹരിയാനയിലെത്തിയാണു മോഷ്ടാക്കളെ പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്. സമാനമായി ഈ കേസിലും സിസിടിവി ദൃശ്യങ്ങളും ടോൾ പ്ലാസകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാർ | പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു എന്ന് കണ്ടെത്തി. അങ്ങനെ തൃശൂരിലെ കൊള്ളയുടെ പിന്നിൽ മേവാത്തി ഗാങ് ആകാമെന്ന വിവരം കമ്മിഷണർ അയൽ സംസ്ഥാനങ്ങളിലെ പോലീസിന് കൈമാറുകയായിരുന്നു. അങ്ങനെ കേരളത്തിൻ്റെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമാക്കി. കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് കൈമാറി. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടുപോയ ലോറി സഹസികമായാണ് തമിഴ്നാട് പോലീസ് തടഞ്ഞുനിർത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കവർച്ചയ്ക്കായി പ്രതികൾ കേരളത്തിൽ എത്തിയത്. ഹരിയാനയിൽ നിന്ന് ബുധനാഴ്ച ചെന്നൈയിൽ എത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികൾ ചെന്നൈയിൽ എത്തിയത്. ഇതിൽ രണ്ടു പേർ വിമാനത്തിലും മൂന്ന് പേർ കാറിലും രണ്ടുപേർ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരിൽ എത്തിയശേഷം പ്രതികൾ ഒരുമിച്ചാണ് കേരളത്തിലേക്ക് യാത്ര ചെയ്തത്. കവർച്ചയുടെ മുഖ്യ ആസൂത്രകൻ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാം ആണ്. എടിഎമ്മുകൾ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവർച്ച കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് സംഘാംഗങ്ങൾ. ഇതിൽ സുമാനുദ്ദീൻ ആണ് തമിഴ്നാട് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അസീർ അലി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn #keralapolice:

2024, സെപ്റ്റംബർ 29, ഞായറാഴ്‌ച

*Life is also like this ..., when you rearrange it, you find a lot of space for new opportunities!!!*

[
[ *ദയവ് ചെയ്ത് ഇത് വായിക്കൂ.* -------------------------- From Dr.Anil Kumar. MBBS; MD; DM Cardiologist Govt. Medical College Manjeri 1. ഇപ്പോൾ ഏകദേശം വൈകുന്നേരം 7.25 ആയെന്നും പതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക ! 2. നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്. 3. പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെ എത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി. മി. ദൂരമുണ്ട്. 4. നിർഭാഗ്യവശാൽ അവിടെ വരെ എത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല. 5. CPR - Cardio Pulmonary Resuscitation (ഹൃദയ ശ്വാസകോശ പുനരുജ്ജീവനം)-ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ, നിങ്ങളെ അത് അഭ്യസിപ്പിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല. 6. ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം? കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരും പരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും. അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചു കൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം *പത്ത് സെക്കണ്ട്* കിട്ടാനേ സാധ്യതയുള്ളൂ. 7. എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി *ശക്തമായി ചുമയ്ക്കുക എന്നുളളത്. ഓരോ ചുമയ്ക്ക് മുൻപും ദീർഘശ്വാസം* എടുക്കുകയും, നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം. ശ്വസനവും ചുമയും രണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്. 8. ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്ത ചംക്രമണം നിലനിർത്തുകയും ചെയ്യുന്നു. ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈവരിക്കാൻ സഹായിക്കും. ഇപ്രകാരം ഹൃദയാഘാത രോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും. 9. നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക. അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും. 10. ഒരു ഹൃദ്രോഗ വിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെസ്സേജ് കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്. 11. *ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക.* 12. ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലേയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്. നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന, നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്. 🙏

2024, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

3 A to Z world wide news: കെ വൈ സി തട്ടിപ്പ്

3 A to Z world wide news: കെ വൈ സി തട്ടിപ്പ്: കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊ...

3 A to Z world wide news: കെ വൈ സി തട്ടിപ്പ്

3 A to Z world wide news: കെ വൈ സി തട്ടിപ്പ്: കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊ...

2024, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഒന്നിനും സമയം ഇല്ലാത്ത മനുഷ്യാ

[

ഇ.സിം തട്ടിപ്പ്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം. മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നൽകി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെടുക. ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സപ്പ് നമ്പറിൽ അയച്ചു നൽകാനും അവർ നിർദ്ദേശിക്കുന്നു. ക്യു ആർ കോഡ് ലഭിക്കുന്ന തട്ടിപ്പുകാർ തന്നെ നിങ്ങളുടെ പേരിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ സിം കാർഡിൻ്റെ പൂർണ്ണ നിയന്ത്രണം അവരുടെ കൈകളിൽ എത്തുകയും നിങ്ങളുടെ കൈവശമുള്ള സിം പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രമേ നിങ്ങളുടെ ഇ-സിം പ്രവർത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാർ നിങ്ങളെ അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂർണമാകുന്നു. കസ്റ്റമർ കെയർ സെന്ററുകളിൽ നിന്ന് എന്ന പേരിൽ ലഭിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാർഗം. വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യൂ ആർ കോഡ്, ഓ ടി പി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാൻ പാടില്ല. നിങ്ങളുടെ എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും "ടു സ്റ്റെപ് വെരിഫിക്കേഷൻ" എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം. [

2024, സെപ്റ്റംബർ 18, ബുധനാഴ്‌ച

[

*തലതിരിഞ്ഞ പാട്ടുകാരി*❣️

[

ഓണവില്ല് കാണാത്ത വരും, അത് കൊട്ടുന്നത് ആസ്വദിക്കാത്തവർക്കും വേണ

[

സകല വാക്സിൻ പ്രചാരകർക്കും അംഗൻവാടി ടീച്ചേഴ്സിനും ആശാവർക്കർമാർക്കും രാഷ്ട്രീയ കിങ്കരന്മാർക്കും ജനസേവനത്തിന്റെ പേരിൽ മുതലെടുക്കുന്നവർക്കും മത സംഘടനകൾക്കും പൂട്ടിയിട്ട് വീട്ടിലിരുന്ന പള്ളി കമ്മിറ്റിക്കാർക്കും വാക്സിൻ ചെയ്യിക്കാൻ ഓടിനടന്ന രാഷ്ട്രീയ മുതലാളിമാർക്കും സ്നേഹപൂർവ്വം സമർപ്പിക്കുന്നു

[
[
[

2024, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

Beautiful 3D effects. Close one eye Watch this and enjoy . You❤️this .

[

Beautiful 3D effects. Close one eye Watch this and enjoy . You❤️this .

[

നബി

[ *നബിയെ കണ്ടോ...* *നിങ്ങൾ നബിയെ* *കണ്ടോ?* ' പിതൃസ്നേഹം എന്തെന്നറിയാത്ത, അൽപകാലത്തെ മാതൃസ്നേഹം മാത്രം ലഭിച്ച *അനാഥ ബലൻ* , ക്ഷമാശീലനായ *ആട്ടിടയൻ,* വിശ്വസ്തനായ *വ്യാപാരി,* ചക്രവാളങ്ങൾ താണ്ടിയ *സഞ്ചാരി,* വിയർപ്പിൻ്റെ വിലയറിഞ്ഞ *തൊഴിലാളി,* വിയർപ്പുണങ്ങും മുമ്പ് തൊഴിലാളിക്ക് കൂലികൊടുക്കണമെന്ന് നിഷ്ക്കർഷിച്ച *തൊഴിലാളിസ്നേഹി* , തർക്കങ്ങളിലെ സ്വീകാര്യനായ *മധ്യസ്ഥൻ,* ഏകാന്തധ്യാനി, ചിന്തകൻ, *സത്യസന്ധൻ,* വഴികാട്ടി, കളിയായിപ്പോലും *പൊളി* പറയാത്തവൻ, പ്രിയപ്പെട്ട *ഭർത്താവ്* , വൽസലനായ *പിതാവ്* സ്നേഹനിധിയായ *കുടുംബനാഥൻ,* ആത്മാർഥതയുള്ള *കൂട്ടുകാരൻ,* അനുയായികളെ അതിരറ്റു സ്നേഹിച്ച, അനുയായികളാൽ അതിരറ്റു സ്നേഹിക്കപ്പെട്ട *നേതാവ്,* *നയതന്ത്രജ്ഞനായ* ഭരണാധികാരി, ധീരനായ *വിപ്ലവകാരി,* *ശക്തനായ* സൈന്യാധിപൻ, *ശൂരനായ* പടയാളി, *ശത്രുവിനോട്* പോലും അനീതി കാണിക്കാത്തവൻ, തത്വജ്ഞാനിയായ *അധ്യാപകൻ,* *അക്ഷരങ്ങളെ* പ്രണയിച്ച നിരക്ഷരൻ, നിസ്വാർഥനായ *ദൈവാരാധകൻ* , വിദഗ്ധനായ *മനശ്ശാസ്ത്രജ്ഞൻ* , |വിശ്വസ്തനായ *അയൽവാസി,* *ഗോളാന്തര* സഞ്ചാരി, *വനിതാ* വിമോചകൻ, *കുഞ്ഞുങ്ങളെ* സ്നേഹിച്ചയാൾ, അടിമകളുടെ *രക്ഷകൻ,* പ്രഗൽഭനായ *പ്രഭാഷകൻ,* *മനുഷ്യാവകാശ* പ്രചാരകൻ, *വിട്ടുവീഴ്ചയുള്ളയാൾ* , പട്ടിണി കിടന്നപ്പോഴും *പട്ടിണിപ്പാവങ്ങളെ* സഹായിച്ചയയാൾ, വർണവെറിക്കെതിരെ പ്രവർത്തിച്ച *സമത്വവാദി,* *മതസൗഹാർദ്ദം* സ്വജീവിതത്തിലൂടെ അടയാളപ്പെടുത്തി യയാൾ, ദ്രോഹിച്ചവരെയും *സ്നേഹിച്ചയാൾ* , പരിസ്ഥിതി സംരക്ഷണം പഠിപ്പിച്ച *പ്രകൃതിസ്നേഹി,* മൃഗങ്ങളെയും പക്ഷികളെയും പ്രാണികളെപ്പോലും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച *സഹജീവിസ്നേഹി...* *മുഹമ്മദ് നബി* (സർവശക്തൻ്റെ കരുണാകടാക്ഷങ്ങൾ അവിടുത്തെ മേൽ സദാ വർഷിക്കട്ടെ) എന്ന *മഹാവിസ്മയത്തിൻ്റെ* വിശേഷണങ്ങൾ എഴുതിയാൽ തീരില്ല.. എണ്ണിയാലൊടുങ്ങില്ല.. എടുത്തു പറഞ്ഞാൽ *അവസാനിക്കില്ല.....* അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞൻ *മൈക്കൽ* *എഛ് ഹാർട്ടിൻ്റെ* ലോകത്തെ സ്വാധീനിച്ച *100* മഹാൻമാരുടെ പുസ്തകത്തിൽ *ഒന്നാം* റാങ്കുകാരനായി *പുണ്യപ്രവാചകൻ* സ്ഥാനം പിടിച്ചതിൻ്റെ കാരണം വേറെ കണ്ടെത്തണോ? *എന്നാലും...* ഇത്രമേൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു മഹാനുണ്ടോ എന്ന് സംശയമാണ്. കല്ലേറുകൾ മുഴുവൻ ആ മഹാവൃക്ഷത്തിനു നേരെയാണ്. "തീർച്ചയായും അല്ലാഹുവിൻ്റെ തിരുദൂതരിൽ നിങ്ങൾക്കെല്ലാം *സദ്മാതൃകയുണ്ട്* " (വിശുദ്ധ ഖുർആൻ) *തിരുപ്പിറവിയുടെ* സ്നേഹസ്മരണയുമായി വീണ്ടുമൊരു *തിങ്കളാഴ്ച...* *ഫസ്ഫരി* യിലെ എൻ്റെ സ്നേഹ ജനങ്ങൾക്ക് *മീലാദുന്നബി* *ആശംസകൾ* ☪️
[

2024, സെപ്റ്റംബർ 11, ബുധനാഴ്‌ച

[
[
[
[

2024, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

[

*99% പേർക്കും അറിയാത്ത ഇസ്രായേൽ 🇮🇱 രഹസ്യങ്ങൾ👌😳*

[

പൊയ്ക്കാൽ കൂത്ത്

[

2024, സെപ്റ്റംബർ 7, ശനിയാഴ്‌ച

[
[
[
[

2024, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

*ജനങ്ങൾ ഉണർന്നു തുടങ്ങി ഇനി അവർ പഴയ പോലെ കാഴ്ച്ചക്കാരാവില്ല* *ഇന്ന് കോഴിക്കോട് നടന്ന KSEB റെഗുലേറ്ററി കമ്മീഷന്റെ പബ്ലിക് ഹീയറിങ്ങിലെ ദൃശ്യം*

[
[
[
[
[
[
[
[
[

2024, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

തഹജ്ജുദ് നമസ്കരിക്കുമ്പോൾ സുജൂദിൽ പോകുന്ന സമയത്ത് എന്ത് സംഭവിക്കുന്നു...? വീഡിയോ കാണുക. Ck…

[

ഇതിൽ കൂടുതൽ സൗകര്യം ഒന്നും ചോദിച്ചേക്കരുത് പ്ളീസ് 😄

[

വണ്ടിയോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചതിനു കേസ്സ് എടുക്കാൻ പറ്റില്ല ഹൈകോടതി

[

2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

വിശ്വാസം,അതല്ലേ എല്ലാം 🙏

[
[
[
[
[
[
[
[

2024, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

[
[

*യേശുദാസിൻ്റെ ഏറ്റവും പുതിയ ഓണപ്പാട്ട്, 2024*

[
[

2024, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

2024, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

[ പ്രകൃതിദുരന്തങ്ങളുടെ ദുര്‍ഘടങ്ങൾ ഇനി ഭയക്കേണ്ടതില്ല. എന്തിനും തയ്യാറായി തങ്ങളിവിടെയുണ്ടെന്ന് ഉറച്ച മനസ്സോടെ പറയുന്ന ഒരു സംഘം കേരള പോലീസിലുണ്ട്. അവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥർ. 2020 ലെ പെട്ടിമുടി ദുരന്തത്തിനുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തമായൊരു ടീം വേണമെന്ന് കേരള പോലീസ് ആലോചിക്കുന്നത്. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ നിർദേശപ്രകാരം ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിന് രൂപം നല്‍കുകയായിരുന്നു. പൊലീസ് സേനയില്‍ നിന്ന് 15 പേരെയാണ് ഈ സംഘത്തിലേയ്ക്ക് തെരഞ്ഞെടുത്തത്. ഇന്‍റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ കമോന്‍റോകൾ ഇവര്‍ക്ക് നൂറുദിവസത്തെ കഠിന പരിശീലനം നല്‍കി. ഏതു സങ്കീര്‍ണ്ണഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിയുന്നവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ സേനാംഗങ്ങൾ. വളരെ മോശം കാലാവസ്ഥയുമായി പോലും ചേര്‍ന്നു നില്‍ക്കാന്‍ കഴിയുക, ഉയരവുമായി ബന്ധപ്പെട്ട പേടി മാറ്റുക എന്നിവയാണ് അടിസ്ഥാന പരിശീലനം.

ഹജ്ജ് അവഗണിക്കരുത്

[ *ഹജ്ജ് : അവഗണിക്കരുത്* *ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി* അടുത്തവർഷത്തെ ഹജ്ജിന്റെ അപേക്ഷ കൊടുക്കേണ്ട സന്ദർഭമാണിത് .അതിനാൽ ആ വിഷയത്തിൽ വളരെ ഗൗരവം ഉണ്ടാകേണ്ട സന്ദർഭമാണ്. നാം ഓരോരുത്തരും ഹജ്ജിന് കഴിവുള്ളവരാണോ ?എന്ന് വളരെ താല്പര്യത്തോടെ ചിന്തിക്കേണ്ട ആഴ്ചയാണിത്. നമുക്ക് ജീവിതത്തിൽ പല അബദ്ധങ്ങളും പറ്റാറുണ്ട് .പിന്നെ അതിനെപ്പറ്റി ഖേദിക്കാറുണ്ട്. ഒരു പക്ഷേ പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് ഹജ്ജിന്റെ വിഷയത്തിലുള്ള അബദ്ധം. ഹജ്ജ് നിർബന്ധമായ പലരും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞും മറ്റും പിന്നീട് ആക്കുകയും ,അവസാനം ഹജ്ജ് ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ട് കഴിയുമ്പോൾ ഖേദത്തിൽ ആവുകയും ചെയ്യാറുണ്ട്. അപ്പോഴേക്കും ഹജ്ജിനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടുണ്ടാകും. നഷ്ടപ്പെട്ട ഹജ്ജിനു പകരമായി വേറെ ഒരു അമലും ഇല്ലാതാനും. അബു മൂസൽ അശ്അരിയെ തൊട്ട് ഉദ്ധരിക്കുന്നു. عن أبي موسى الأشعري : أن رجلا سأله عن الحاج ، فقال : " إن الحاج يشفع في أربعمائة بيت من قومه ، ويبارك له في أربعين من أمهات البعير الذي حمله ، ويخرج من ذنوبه كيوم ولدته أمه " قال : فقال له رجل : يا أبا موسى إني كنت أعالج الحج ، وقد ضعفت وكبرت ، فهل من شيء يعدل الحج ؟ قال له : " هل تستطيع أن تعتق سبعين رقبة مؤمنة من ولد إسماعيل ؟ فإما الحل والرحيل فلا أجد له عدلا - أو قال مثلا പകരം ഇല്ല എന്ന് മാത്രമല്ല കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതെ മരിക്കേണ്ടി വന്നാൽ മഹാ ആപത്തിൽ അകപ്പെടും. അതിൽ ഏറ്റവും പ്രധാനം അവരുടെ ഈമാൻ്റെ കാര്യമാണ്. ഹജ്ജ് കൊണ്ട് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം ഈമാനാണ്. ഹാജിക്ക് സ്വർഗ്ഗവും, പാപമോചനവും ലഭിക്കും എന്നത് അവന് ഈമാൻ ലഭിക്കും എന്നതിൻറെ മേൽ അറിയിക്കുന്നു. എന്നാൽ ഹജ്ജിന് കഴിവുണ്ടായിട്ടും അത് നിർവഹിക്കാതിരുന്നവരുടെ കാര്യം അതിഭീകരമാണ് അതിൽ ഏറ്റവും പ്രധാനം ഈമാന്റെ കാര്യമാണ്. ما روي من قوله صلى الله عليه وسلم: من ملك زادا وراحلة تبلغه إلى بيت الله ولم يحج، فلا عليه أن يموت يهوديا أو نصرانيا، وذلك أن الله تعالى يقول: ولله على الناس حج البيت من استطاع إليه سبيلا ـ قال الترمذي: هذا حديث حسن غريب لا نعرفه إلا من هذا الوجه، وفي إسناده مقال، وقد روى الحافظ أبو بكر الإسماعيلي عن عمر بن الخطاب قال: من أطاق الحج فلم يحج، فسواء عليه مات يهوديا أو نصرانيا ـ قال ابن كثير: إسناده صحيح إلى عمر ـ رضي الله عنه ـ وروى سعيد بن منصور في سننه عن الحسن البصري قال: قال عمر بن الخطاب رضي الله عنه: لقد هممت أن أبعث رجلا إلى هذه الأمصار، فينظروا إلى كل من كان عنده جدة فلم يحج، فيضربوا عليهم الجزية، ما هم بمسلمين، ما هم بمسلمين. ന്യായമായ കാരണമില്ലാതെ ഹജ്ജ് പിന്തിച്ചാൽ ആണ് ഇങ്ങനെ സംഭവിക്കുക എന്ന് മറ്റൊരു ഹദീസിൽ ഉണ്ട്. ورواه البيهقي أيضا عن عبد الرحمن بن سابط عن أبي أمامة عن النبي صلى الله عليه وسلم قال: من لم تحبسه حاجة ظاهرة أو مرض حابس أو سلطان جائر ولم يحج فليمت إن شاء يهوديا وإن شاء نصرانيا. അഞ്ചുവർഷം കടന്നുപോയിട്ടും തുനിഞ്ഞില്ലെങ്കിൽ അവൻ നന്മ തടയപ്പെട്ടവൻ ആണ്. وفي ذلك يقول النبي صلى الله عليه وسلم: يقول الله تعالى: إن عبدا صححت له جسمه, ووسعت عليه في المعيشة يمضي عليه خمسة أعوام لا يفد إلي لمحروم. رواه ابن حبان والبيهقي وصححه الألباني. قال الحطاب المالكي في مواهب الجليل: قال العلماء هو محمول على الاستحباب والتأكد في مثل هذه المدة. മഹ്റും എന്നാൽ അല്ലാഹുവിൻറെ പൊരുത്തമില്ലാത്ത കുരുത്തം കെട്ടവൻ എന്നർത്ഥം. ഹജ്ജിൽ നിന്ന് കിട്ടുന്ന മറ്റൊരു കാര്യം സമ്പത്താണ്. - (الحجاج والعمار وفد الله عز وجل، يعطيهم ما سألوا، ويستجيب لهم ما دعوا، ويخلف عليهم ما أنفقوا، الدرهم ألف ألف درهم) رواه البيهقي في "شعب الإيمان എന്നാൽ കഴിവുണ്ടായിട്ടും അത് നിർവഹിക്കാതിരുന്നവന്റെ സമ്പത്ത് അവന് ഉപകാരപ്പെടണമെന്നില്ല. (ما من عبد ولا أمة يضن بنفقة ينفقها فيما يرضي الله إلا أنفق أضعافها فيما يسخط الله؛ وما من عبد يدع (يترك) الحج لحاجة من حوائج الدنيا إلا رأى محقه قبل أن تقضي تلك الحاجة، يعني حجة الإسلام؛ وما من عبد يدع المشي في حاجة أخيه المسلم قضيت أو لم تقض إلا ابتلي بمعونة من يأثم عليه ولا يؤجر فيه) ذكره الديلمي في "الفردوس"، നാം ഹജ്ജിന് പോകാതിരിക്കുമ്പോൾ ആത്മീയമായ ഒരുപാട് അവഗണന നാം കാണുന്നുണ്ട്. അവഗണന നമുക്ക് ഒരിക്കലും സഹിക്കാനാവുന്ന കാര്യമല്ല. നമ്മൾ വളരെ താല്പര്യത്തോടെ നമ്മുടെ മകളുടെ കല്യാണത്തിന് വിളിച്ച ഒരു പ്രധാനി, വരാൻ എല്ലാ സൗകര്യവും ഉണ്ടായിട്ടും അയാൾ മനപ്പൂർവം വന്നില്ലെങ്കിൽ പിന്നെ അയാളെ കാണുമ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കും. നമ്മെ വിളിച്ചിട്ടുണ്ട് .നാം ക്ഷണിക്കപ്പെട്ടവരാണ്. വിളിച്ചത് ഇബ്രാഹിം നബി(അ) ആണ്. അല്ലാഹുവിൻറെ ഖലീൽ ആയ ഇബ്രാഹിം നബി(അ )വിളിച്ചത് അല്ലാഹുവിൻറെ വീട്ടിലേക്കാണ് .നമുക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകാനാണ് . ദാവൂദ്(അ)അല്ലാഹുവിനോട് ചോദിച്ചു. وأخرج الطبراني في الأوسط عن أبي ذر « أن النبي ﷺ قال : إن داود عليه السلام قال : إلهي ما لعبادك إذا هم زاروك في بيتك؟ قال : لكل زائر حق على المزور حقاً، يا داود إن لهم أن أعافيهم في الدنيا، وأغفر لهم إذا لقيتهم നമ്മെ വിളിച്ചത് ലോകത്തിൻറെ കേന്ദ്രത്തിൽ നിന്നാണ് .നിയമസഭ, പാർലമെൻറ്, രാഷ്ട്രപതി ഹൗസ് ,വൈറ്റ് ഹൗസ് ഇതിനെക്കാൾ ഒക്കെ പ്രാധാന്യമർഹിക്കുന്നു. ലോകരക്ഷിതാവിന്റെ അർശിലേക്ക് , അർശ് പോലുള്ള സ്ഥലത്തേക്ക്. - حدثني محمد بن بشار قال، حدثنا عبد الوهاب قال، حدثنا أيوب، عن أبي قلابة، عن عبد الله بن عمرو قال: لما أهبط الله آدم من الجنة قال: إني مهبط معك -أو منزل - معك بيتا يطاف حوله كما يطاف حول عرشي، ويصلى عنده كما يصلى عند عرشي. فلما كان زمن الطوفان رفع، فكانت الأنبياء يحجونه ولا يعلمون مكانه، حتى بوأه الله إبراهيم، وأعلمه مكانه، فبناه من خمسة أجبل: من"حراء" و"ثبير" و"لبنان" و"جبل الطور" و"جبل الخمر".(٣ കഴിവുണ്ടായി ഹജ്ജിനു പോകാതിരുന്നാൽ  നാം അല്ലാഹുവിനെ, അവന്റെ ആത്മമിത്രത്തെ, അവന്റെ അർശിനെ അവഗണിച്ചവരായി. എന്തിനേറെ നമ്മുടെ ആത്മാവിൻറെ തേട്ടത്തെ പോലും വഞ്ചിച്ച ആത്മ വഞ്ചകരായി തീരും. നമുക്ക് ഹജ്ജിന് കഴിവുണ്ടോ എന്ന് ചിന്തിക്കണം. ഹജ്ജിന് കഴിവുണ്ടാകാൻ വലിയ മുതലാളിയാ വേണ്ടതില്ല. ആരോഗ്യം, സമ്പത്ത് ,വാഹനം, സുരക്ഷിതത്വം എന്നിവ ഉണ്ടായാൽ മതി. നാം സ്വയം ചിന്തിക്കുക .നമ്മെ പറ്റി. ഇപ്പോൾ ഹജ്ജിനു വേണ്ടി വരുന്നത് എത്ര ലക്ഷമാണ്. അത് നമ്മുടെ കൈവശമുണ്ടോ എന്ന് ചിന്തിക്കുക. നീക്കിയിരിപ്പായി  വേണമെന്നില്ല. ആസ്തിയായി ഉണ്ടായാൽ മതി .താമസിക്കാനുള്ള വീടിനുശേഷം ഉള്ള സ്ഥലത്തുനിന്ന് ഒരു സെൻറ് ഭൂമി വിറ്റാൽ പലർക്കും ഹജ്ജിന് പോകൽ നിർബന്ധമാകും. അങ്ങനെ വിറ്റും ഹജ്ജ് ചെയ്യണം .ഇല്ലെങ്കിൽ ആ കടം അവരുടെ തലയിൽ ബാക്കി നിൽക്കും. ആ കടം വീട്ടാതെയുള്ള ധനമാണ് അവരുടെ മക്കളുടെ കയ്യിൽ ഉണ്ടാവുക. മക്കൾക്ക് അനന്തര സ്വത്ത് അനുവദനീയമാകുന്നത്, സ്വത്തിന്റെ ഉടമസ്ഥരായ മാതാപിതാക്കളുടെ കടം വീട്ടിയതിനുശേഷം ആണ് അഥവാ അവരുടെ സ്വത്തിൽ ഏറ്റവും പ്രധാനമായി വീട്ടേണ്ട റബ്ബിന്റെ കടം വീട്ടാതെ, ഹജ്ജ് ചെയ്യാതെ ആ സ്വത്ത് അവർക്ക് എങ്ങനെ ഹലാൽ ആകും. അവർ മാതാ പിതാക്കൾക്ക് വേണ്ടി നിർബന്ധമായ ഹജ്ജ് ചെയ്തോ, ചെയ്യിച്ചു വീട്ടേണ്ടതാണ്. നബി (സ)പല സ്വഹാബിമാരോടും അവരുടെ ഹജ്ജ് നിർവഹിക്കാതെ മാതാപിതാക്കൾക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ കൽപ്പിച്ചിട്ടുണ്ട്. وقد سئل النبي عن ذلك -عليه الصلاة والسلام- سأله إنسان فقال: إن أبي مات وعليه حجة الإسلام أفأحج عنه؟ قال: نعم، حج عن أبيك واعتمر، وامرأة سألته قالت: إن أبي شيخ كبير لا يثبت على الراحلة، أفأحج عنه؟ فقال: حجي عن أبيك وسأله آخرون عمن عليه حج، أو صيام؟ فأجاب بأنهم يحجون ويصومون عن ميتهم. അതുകൊണ്ട് ഇനിയും താമസിക്കേണ്ട .ഹജ്ജിന് അപേക്ഷ നൽകുന്ന സന്ദർഭമാണ്. സെപ്റ്റംബർ 9 വരെയാണ് സമയം. ഉടനെ തന്നെ അതിന് തയ്യാറാവുക. അല്ലാഹു ആദം നബി (അ) നോട് പറഞ്ഞു. أوحى الله تعالى إلى آدم عليه السلام أن يا آدم حج هذا البيت قبل أن يحدث بك حدث الموت . قال : وما يحدث علي يا ربي ؟ قال : ما لا تدري وهو الموت . قال : وما الموت ؟ قال : سوف تذوقه നാം മരണം രുചിക്കാൻ പോകുന്നു. ഇപ്പോൾ പെട്ടെന്നാണ് മരണങ്ങൾ .അതുകൊണ്ട് ഇനിയും വച്ച താമസിക്കേണ്ട .മക്കളുടെ കല്യാണം കഴിയട്ടെ,പുര പണി കഴിയട്ടെ ,പിന്നെയാകട്ടെ എന്നൊന്നും വിചാരിക്കേണ്ട. നബി (സ)പറഞ്ഞു. وأخرج أحمد والحاكم وصححه عن ابن عباس قال : قال رسول الله ﷺ « من أراد الحج فليتعجل، فإنه قد تضل الضالة ويمرض المريض وتكون الحاجة ». https://chat.whatsapp.com/CnusWv3XsbWAZrE9nqYEuK

വയനാടിന് മുസ്ലീം ലീഗ് അടിയന്തിര സഹായങ്ങൾ പ്രഖ്യാപിച്ചു

[ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീത . 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ . ടാക്‌സി ജിപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ടവർക്ക് ഓട്ടോറിക . കെ.എം.സി.സി സഹായത്തോടെ 48 പേർക്ക് വിദേശത്ത് ജോലി . 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്ക്വയർ . നിയമ സഹായത്തിന് പ്രത്യേക ലീഗത് . വിദ്യാഭ്യാസ, ചികിത്സാ സഹായം . ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദന

2024, ഓഗസ്റ്റ് 21, ബുധനാഴ്‌ച

[
[

ഗുരുവായൂർ കൊടിമരം 🌷🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 This is Science and Spritual

[

നോവിൻ പെരുമഴക്കാലം

[

2024, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച