2024, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച
2024, ഓഗസ്റ്റ് 14, ബുധനാഴ്‌ച
2024, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച
2024, ഓഗസ്റ്റ് 11, ഞായറാഴ്‌ച
2024, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
2024, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച
സ്ഥലം വിൽപനക്ക്
മഞ്ചേരി തടത്തിപറമ്പിൽ റോഡ് സൈഡിൽ 12 സെൻറ് സ്ഥലം വിൽപനക്ക് താമസത്തിനും ഡൗണിനും അനുയോജ്യം ആവശ്യക്കാർ ക phone 9495453968
[
2024, ഓഗസ്റ്റ് 7, ബുധനാഴ്‌ച
2024, ഓഗസ്റ്റ് 4, ഞായറാഴ്‌ച
പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വയനാടും മലപ്പുറത്തും നടക്കുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്‍റെ മുഖമായി മാറുകയാണ് മായ, മര്‍ഫി, ഏയ്ഞ്ചല്‍ എന്നീ പോലീസ് നായ്ക്കൾ. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങള്‍ കണ്ടെത്താൻ ഇവയ്ക്ക് കഴിഞ്ഞു. തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് ഇവ കേരള പോലീസിന്‍റെ ഭാഗമായത്. പരിശീലനത്തിനുശേഷം മര്‍ഫിയും മായയും കൊച്ചി സിറ്റി പോലീസിലും എയ്ഞ്ചൽ ഇടുക്കിയിലും നിയമിതരായി. ചൂരല്‍മല, മുണ്ടക്കൈ മുതലായ ദുരന്തബാധിത പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് മര്‍ഫിയും മായയും. മലപ്പുറം ജില്ലയിലെ ദുരന്തബാധിത മേഖലയിലാണ് എയ്ഞ്ചലിന്‍റെ സേവനം. പ്രഭാത്. പി, മനേഷ് കെ.എം, ജോര്‍ജ് മാനുവല്‍ കെ.എസ്, ജിജോ റ്റി. ജോണ്‍, അഖില്‍.റ്റി എന്നിവരാണ് മൂവരുടെയും ഹാന്‍ഡ്ലര്‍മാര്‍.
[
2024, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച
എന്താണ് ബെയ്ലി പാലം
എന്താണീ ബെയ്‌ലി പാലം..? അറിയാത്തവർക്കായി....
വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.
ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു...
2024, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച
2024, ജൂലൈ 31, ബുധനാഴ്‌ച
2024, ജൂലൈ 30, ചൊവ്വാഴ്ച
2024, ജൂലൈ 29, തിങ്കളാഴ്‌ച
വയനാട്ടിൽ വൻ ദുരന്തം
*വയനാട്ടിലേത് വൻ ദുരന്തം, മരണ സംഖ്യ ഉയരുന്നു; കാണാതായവര്‍ക്കായി തെരച്ചിൽ*
---------------------------------------------
-------------------------------------------------
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതു വരെ 14 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.
എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. അതേസമയം, ദുരന്തത്തിന്‍റെ കൃത്യമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സഹായം തേടുന്നുണ്ട്. അപകടത്തില്‍ പെട്ട 16 പേര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം തകര്‍ന്നതോടെ അട്ടമലയിലേക്കും ചൂരല്‍മലയിലേക്കും ആളുകള്‍ക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരല്‍മലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്.
*കണ്‍ട്രോള്‍ റും തുറന്നു.*
ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ----------------------------------------------
------------------------------------------------
[
2024, ജൂലൈ 28, ഞായറാഴ്‌ച
2024, ജൂലൈ 27, ശനിയാഴ്‌ച
*ഹരിനാമ സങ്കീർത്തനം നടത്തുന്ന ഈ സ്ത്രീരൂപം ആരാണെന്ന് അറിയാമോ...* *ഈ വേഷം, പാട്ട് കണ്ടിട്ട് ഇവൾ ഒരു ഹിന്ദു പെൺകുട്ടി എന്ന് കരുതുന്നത് തെറ്റാണ്. പ്രശസ്ത മുസ്ലീം ഗായകൻ മുഹമ്മദ് റാഫിയുടെ പേരകുട്ടി ആയ അവൾ ഹിന്ദുവായി വസ്ത്രം ധരിക്കുന്നു. ഫാഷൻ്റെ പേരിൽ കൈവിട്ട ഹിന്ദു സ്ത്രീകൾ അവളിൽ നിന്ന് പഠിക്കേണ്ടത് വളരെ പ്രധാനമാണ്.* *"ലോകസമസാതാ സുഖിനോ ഭവന്തു" എന്ന ഈ ട്രീറ്റ് ആസ്വദിക്കുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. നമ്മൾ ശക്തരായിരിക്കണം. നമ്മുടെ സംസ്കാരവും പാരമ്പര്യവും പ്രകൃതിയെ ശാരീരികമായും മാനസികമായും ആത്മീയമായും സംരക്ഷിക്കുന്നതാണ്. നിങ്ങളുടെ എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും നിങ്ങൾ ഇത്തരം കാര്യങ്ങൾ ഷയർ ചെയ്യുക.
[
2024, ജൂലൈ 25, വ്യാഴാഴ്‌ച
2024, ജൂലൈ 24, ബുധനാഴ്‌ച
നേപ്പാളിൽ കെട്ടിടം തകർന്ന് 18 മരണം
പരിക്കുക ളോടെ രക്ഷപെട്ടത് പൈലറ്റ് മാ
18 മരണം
യാന്ത്രികമായുണ്ടായിരുന്നത്. ജുമെന്ന് അധികൃതർ പറഞ്ഞു. ടേക്ക് ഓഫിനുശേഷം ഒരു മി നിറ്റിനകം വിമാനം തീപിടിച്ചു റൺവേയ്ക്കു സമീപം തകർന്നു വീണു
ഗുരുതരമായി പരുക്കേറ്റ പൈലറ്റ് ക്യാപ്റ്റൻ മനീഷ് തെന അംഖ്യ ചികിത്സയിലാണ്.
2024, ജൂലൈ 23, ചൊവ്വാഴ്ച
2024, ജൂലൈ 22, തിങ്കളാഴ്‌ച
ജോലി സമയം 14 മണികൂർ ആക്കാനുള്ള നീക്കത്തിനു ഐ ടിജീവനക്കാർ സമരത്തിൽ
വർക്ക് ഫ്രം ഹോം ആവശ്യം വേണമെന്ന് ജീവനക്കാർ ഗത കുരുക്ക് രൂക്ഷമായതോടെ സമയത്തിന് ജോലിക്ക് എത്താൻ സാധിക്കുന്നില്ല
[
നദിയിൽ നിന്നും സിഗ്നൽ
മണ്ണിടിച്ചിലിൽ കാണാതായ യുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടക്കമ്പോൾ നദിയിൽ പ്രദീക്ഷയുടെ സൂചനകൾ. തീരത്തു -40 മീറ്റർ മാറി പുഴയിൽ 8 മീറ്റർ ആഴത്തിൽ സിഗ്നൽ ലഭിച്ച വിവരം ഈ ഭാഗത്ത് ഇന്നു സേന തിരച്ചിൽ നടത്തും.
2024, ജൂലൈ 21, ഞായറാഴ്‌ച
2024, ജൂലൈ 20, ശനിയാഴ്‌ച
[
*നിപ: സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, രോഗലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം*
കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസൊലേഷനിലാക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2732010
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍ക്യുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസ കോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
മുന്‍കരുതലുകള്‍ - അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
രോഗം പകരാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. ന്മ രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. ന്മ രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക
[
[20/07, 8:10 pm] NAJ: *ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*
`വാര്‍ത്താക്കുറിപ്പ്`
```20.07.2024```
------------------------------
*മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചു.*
*നേരിടാന്‍ പൂര്‍ണ്ണ സജ്ജം- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്*
*ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നു*
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് (ശനി) പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. നാളെ (ഞായർ) രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കും.
ജൂലൈ 10 ന് പനി ബാധിച്ച 14 കാരൻ 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13 പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതായും മന്ത്രി അറിയിച്ചു.
*മാസ്ക് ധരിക്കണം*
നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
*കണ്‍ട്രോള്‍ സെല്‍ തുറന്നു*
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.
ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ മന്ത്രി. വി. അബ്ദുറഹിമാന്‍, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി അനില്‍കുമാര്‍, അഡ്വ. യു.എ ലത്തീഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
[20/07, 8:10 pm] NAJ: പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ.
2024, ജൂലൈ 19, വെള്ളിയാഴ്‌ച
വിൻഡോസിന് എന്തു പറ്റി
വിൻഡോസ് കമ്പ്യൂട്ടറുകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട വി രങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാൽക്കണ സെൻസർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് പ്രശ്‌ന ആരംഭിച്ചതെന്നാണ് കണ്ടെത്തൽ. ഈ സൈബർ സുരക്ഷാ നേ വനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം ബാധിക്കുക *സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് സ്ട്രൈക്കിന്റേതാണ ഫാൽക്കൺ സെൻസർ. വാണിജ്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറ കളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള ക്രൗഡ് സ്ട്രൈക്കിൻ്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ ത കംമ്പ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കമ്പ്യൂട്ടം കളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (ബി.എസ്‌ഒ.ഡി.) എറർ മുന്ന യിപ്പാണ് കാണുന്നത്. കമ്പ്യൂട്ടറുകൾ അപ്രതീക്ഷിതമായി ഷ ഡൗൺ ആവുകയും റീസ്റ്റാർട്ട് ആവുകയും ശേഷം ബ്ലൂ സ്ക്രീം മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. ഫാൽക്കൺ സൌ സറിന്റേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
'
2024, ജൂലൈ 18, വ്യാഴാഴ്‌ച
K
കാൽ തെറ്റിയത് 300 അടി താഴ്‌ചയിലേക്ക്; വനിതാ വ്ലോഗർക്ക് ദാരുണാന്ത്യം
മുക്കബൈ വെള്ളച്ചാട്ടത്തിനു സമീപം വിഡിയോ ചിത്രീകരിക്കു ന്നതിനിടെ 300 അടി താഴ്ചയി ലേക്കു വീണ ട്രാവൽ ബ്ലോഗർ മരിച്ചു. ചാർട്ടേഡ് അക്കൗണ്ട ന്റായ ആൻവി കാംദാറാണ് (27) റായ്ഗഢ് ജില്ലയിലെ കുംഭ വെള്ളച്ചാട്ടത്തിൽ വീണത്. മഴ ക്കാല വിനോദസഞ്ചാര കേന്ദ്ര ങ്ങളെക്കുറിച്ച് വിഡിയോ തയാറാ ക്കുകയായിരുന്നു.
കാൽവഴുതി പാറയിടുക്കിലേ ക്കു വീണ യുവതിയെ ആറു മണിക്കൂറിനു ശേഷമാണു പുറ ത്തെടുക്കാനായത്. പൊലീസി നും തീരരക്ഷാ സേനയ്ക്കും ഒപ്പം പ്രദേശവാസികളും രക്ഷാപ്രവർ :
ത്തനത്തിനു ണ്ടായിരുന്നു. യാത്രകളെ ക്കുറിച്ച് ഇൻ സ്‌റ്റഗ്രാമിൽ പോസ് ചെയ്ത വി ഡിയോകൾ പ്രതികരണം ലഭിച്ചതോടെയാണ് ട്രാവൽ വി ഡിയോ മേഖലയിൽ സജീവമായ ത്. ബോളിവുഡ് നടൻ അർജുൻ കപൂർ ഉൾപ്പെടെ രണ്ടര ലക്ഷ
ആൻവി കാംഷാർ ക്ക് മികച്ച
ത്തിലേറെ പേർ ഫോളോവേ
ഴ്സാണ്.
'ട്രാവൽ ഡിറ്റക്ടീവ്' എന്നാ ണ് ഇൻസ്റ്റഗ്രാമിൽ സ്വയം വി ശേഷിപ്പിച്ചിരുന്നത്.
2024, ജൂലൈ 17, ബുധനാഴ്‌ച
*"മുതിർന്ന പൗരന്മാരെ കൊല്ലുക"*
ശ്രീമതി ജയാ ബച്ചൻ എം.പി. വളരെ പ്രധാനപ്പെട്ട ഒരു വിഷയം പാർലമെന്റിൽ ഉന്നയിച്ചിരിക്കുന്നു...അതിനായി അവരെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പ്രസംഗത്തിന്റെ ചുരുക്കം താഴെ....
“മുതിർന്ന പൗരന്മാരെ കൊല്ലുക"
എല്ലാവരെയും സർക്കാർ തന്നെ കൊല്ലണം.
ഈ രാഷ്ട്ര നിർമ്മാതാക്കളെ ശ്രദ്ധിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ 65 വയസ്സിനു ശേഷമുള്ള പൗരന്മാരെ കൊന്നു കളയുന്നതാണ് നല്ലത്.
"ഇന്ത്യയിൽ സീനിയർ പൗരനാകുന്നത് കുറ്റമാണോ?
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് 70 വയസ്സിന് ശേഷം മെഡിക്കൽ ഇൻഷുറൻസിന് അർഹതയില്ല, ഇഎംഐയിൽ ലോൺ ലഭിക്കുന്നില്ല. ഡ്രൈവിംഗ് ലൈസൻസ് നൽകില്ല. അവർക്ക് ജോലിയൊന്നും കിട്ടുന്നില്ല, അതിനാൽ അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു. ഈ പ്രായം വരെയുള്ള എല്ലാ നികുതികളും ഇൻഷുറൻസ് പ്രീമിയങ്ങളും അടച്ചിരുന്നവരാണവർ, അതായത് 60-65 വയസ്സ് വരെ. ഇപ്പോൾ സീനിയർ പൗരന്മാരായി മാറിയാലും തുടർന്നും എല്ലാ നികുതികളും അടയ്ക്കണം. ഇന്ത്യയിൽ സീനിയർ പൗരന്മാർക്കായി ഒരു ക്ഷേമ പദ്ധതിയും ഇല്ല. റെയിൽവേ/വിമാന യാത്രകളിൽ മുൻപുണ്ടായിരുന്ന 50% കിഴിവും നിർത്തലാക്കി. ചിത്രത്തിന്റെ മറുവശം നോക്കിയാൽ രാഷ്ട്രീയത്തിലെ മുതിർന്ന പൗരന്മാർക്ക് എംഎൽഎ, എംപി അല്ലെങ്കിൽ മന്ത്രി എന്നിവർക്ക് സാധ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുകയും അവർക്കു പെൻഷനുകൾ ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. മറ്റെല്ലാവർക്ക് അതേ സൗകര്യങ്ങൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം മക്കൾ അവരെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, അവർ എവിടെ പോകും. രാജ്യത്തെ മുതിർന്നവർ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രംഗത്തെത്തിയാൽ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. അതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ നേരിടേണ്ടിവരും.
സർക്കാരിനെ മാറ്റാൻ അവർക്ക് കഴിവുണ്ട് അധികാരമുണ്ട് എന്ന് ഓർക്കുക. അവരെ അവഗണിക്കരുത്. സർക്കാരിനെ മാറ്റാനുള്ള ജീവിതാനുഭവം അവർക്കുണ്ട്. അവരെ ദുർബലരായി കണക്കാക്കരുത്! മുതിർന്നവരുടെ ആനുകൂല്യങ്ങൾക്കായി നിരവധി പദ്ധതികൾ ആവശ്യമാണ്. മറ്റു ക്ഷേമ പദ്ധതികൾക്കായി സർക്കാർ ധാരാളം പണം ചെലവഴിക്കുന്നുണ്ടല്ലോ, പക്ഷേ ഒരിക്കലും മുതിർന്ന പൗരന്മാരെക്കുറിച്ച് ഓർമ്മിക്കുന്നില്ല. പരിഗണിക്കുന്നില്ല.. ബാങ്കുകളുടെ പലിശനിരക്കിലെ കുറവ് കാരണം മുതിർന്ന പൗരന്മാരുടെ വരുമാനം കുറയുന്നു. അവരിൽ വളരെ കുറഞ്ഞ ചിലർക്ക് സ്വയം പോഷണത്തിനു തുച്ഛമായ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ അത് ആദായനികുതിക്ക് വിധേയമാണ്. അതിനാൽ ചില ആനുകൂല്യങ്ങൾക്കായി സീനിയർ പൗരന്മാരെ പരിഗണിക്കണം:
(1). 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും പെൻഷൻ നൽകണം
(2). എല്ലാവർക്കും സ്റ്റാറ്റസ് അനുസരിച്ച് പെൻഷൻ നൽകണം
(3). റെയിൽവേ, ബസ്, വിമാന യാത്രകളിൽ ഇളവ് കൊടുക്കണം
(4). അവസാന ശ്വാസം വരെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും വേണം, സർക്കാർ അതിന് വേണ്ട പ്രീമിയം അടയ്ക്കണം.
(5) മുതിർന്ന പൗരന്മാരുടെ കോടതി കേസുകൾ നേരത്തെയുള്ള തീരുമാനത്തിന് പരിഗണിക്കണം
(6) എല്ലാ നഗരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ സീനിയർ പൗരന്മാരുടെ പാർപ്പിട സമുച്ചയം സർക്കാർ പണിയണം.
(7) 10-15 വർഷം പഴക്കമുള്ള യൂസ്ഡ് കാറുകൾ ഒഴിവാക്കാനുള്ള നിയമം സർക്കാർ ഭേദഗതി ചെയ്യണം. വാണിജ്യ വാഹനങ്ങൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ എന്നുവേണം. ഞങ്ങളുടെ കാറുകൾ ലോണിൽ വാങ്ങിയതാണ്, 10 വർഷത്തിനുള്ളിൽ 30 മുതൽ 40000 കി.മീ. വരെ മാത്രമേ ഓടുന്നുള്ളു, ഞങ്ങളുടെ കാറുകൾ പുതിയത് പോലെ മികച്ചതാണ്. ഈ കാറുകൾ ഉപയോഗ ശൂന്യമാക്കിയാൽ അവക്ക് പകരം സർക്കാർ പുതിയ കാറുകൾ നൽകണം.
എല്ലാ സീനിയർ പൗരന്മാരോടും യുവാക്കളോടും ഈ കാര്യം എല്ലാ സോഷ്യൽ മീഡിയകളിലും പങ്കിടാൻ ഞാൻ അഭ്യർത്ഥിക്കുന്നു. *"സബ് കാ സാത്ത്, സബ് കാ വികാസ്"* എന്ന് എപ്പോഴും ആത്മാർത്ഥമായി സംസാരിക്കുന്ന ഈ സർക്കാർ, രാഷ്ട്രനിർമ്മാണത്തിൽ ഇത്രയും കാലം പല പല സംഭാവനകൾ നൽകിയിട്ടുള്ള എന്നാൽ ഇപ്പോൾ മറ്റുള്ളവരെ ആശ്രയിക്കുന്നവരു മായ ഈ മുതിർന്ന പൗരന്മാരുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം."
നിങ്ങളുടെ സുഹൃത്തുക്കളുമായും സീനിയർ പൗരന്മാരുമായും അഭ്യുദയകാംക്ഷികളുമായും ദയവായി പങ്കിടുക.
2024, ജൂലൈ 14, ഞായറാഴ്‌ച
* ജീവൻ പണയംവച്ച് രക്ഷാപ്രവർത്തകർ: റോബട്ടുകളും തിരച്ചിലിന്
തിരുവനന്തപുരം ആമയിഴ
ഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങിമറഞ്ഞ ശുചീകരണ തൊഴി: ലാളി എൻ.ജോയി(47), രണ്ടു രാ ത്രിയും രണ്ടു പകലും നീണ്ട തിര ച്ചിലിനൊടുവിലും കാണാമറയ ത്ത്. രക്ഷാപ്രവർത്തകർ മണി കുറുകളോളം ജീവൻ പണയംവ ച്ചു മലിനജലത്തിൽ മുങ്ങിയും നീ ന്തിയും മാലിന്യങ്ങൾ നീക്കിയും മുണ്ടായില്ല. രാത്രി വൈകിയും തി
രച്ചിൽ തുടർന്നു.
ശനിയാഴ്ച രാവിലെ 11 നാണു ജോയിയെ ഒഴുക്കിൽപെട്ടു കാ ണാതായത്. രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്നലെ രാവിലെ ആറ രയോടെ പുനരാരംഭിച്ചു. ക്യാമറ ഘടിപ്പിച്ച 2 റോബട്ടുകൾ രാവി ലെ നടത്തിയ പരിശോധനയിൽ ജോയിയെ കാണാതായതിനു സമീപം 10 മീറ്ററോളം ഉള്ളിൽ മനുഷ്യൻ്റെ കാലുകൾ പോലുള്ള : ദൃശ്യം കണ്ടതു പ്രതീക്ഷയുയർ
0
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം* `വാര്‍ത്താക്കുറിപ്പ്` ```15.07.2024``` ------------------------------ *റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി* ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കൾ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
[
2024, ജൂലൈ 13, ശനിയാഴ്ച
2024, ജൂലൈ 12, വെള്ളിയാഴ്‌ച
കേരളം മരണക്കിടക്കയിലാണോ
കേരളം മരണക്കിടക്കയിലാണോ...?
കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപ്പെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു.
ഒരു നഗ്ന സത്യം പറയാം.
ഈ തലമുറയിൽ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ്.
കാരണം ചുരുക്കി പറയാം.
ഒന്നാമതായി എല്ലാവരും മനസ്സിലാക്കണം ഇപ്പോൾ നമ്മൾ കടന്നുപോകുന്ന മാന്ദ്യം Cyclical അല്ല, മറിച്ചു് Structural ആണ്.
കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ
പാലം വരുമ്പോൾ കടത്തു തോണി നിന്ന് പോയി തോണിക്കാരന്റെ തൊഴിൽ എന്നെന്നേക്കുമായി പോകുന്നത് പോലെ.
ഒന്നാമത് കേരളം ഒരു High cost economy ആണ്.
അതുകൊണ്ട് ആഗോള വൽക്കരണകാലത്ത് മൂലധനം ഇങ്ങോട്ട് വരില്ല.
ഇവിടെയുള്ള മൂലധനം പുറത്തേക്കു പോവുകയും ചെയ്യും.
യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മൂലധനം ചൈനയിലേക്ക് പോയത് പോലെ.
വർത്തമാനകാലത്തെ വലിയ വിപത്തായ മൂന്ന് L എന്നതിൽ കേരളം കുടുങ്ങി.
Liquor, Leverage and Land.
ഇത് ലോകത്തിലെ ഏറ്റവും വലിയ Clinical disruptor ആണ്.
തലമുറകൾ കുത്ത് പാള എടുത്താലെ അവയുണ്ടാക്കുന്ന ഡാമേജ് മാറൂ.
ഒന്നൊന്നായി എടുത്ത് പറയാം.
Liquor എന്നത് ഒരു Unproductive spending ആണ്.
വാങ്ങി അടിക്കുന്നവർ രോഗിയാകും. മാഫിയ നന്നാകും. സർക്കാരിന് കിട്ടുന്ന നികുതി താത്കാലികമാണ്. അതിലേറെ ആശുപത്രി മരുന്നു പോലുള്ള വഴികളിലൂടെ നഷ്ടമാകും.
Leverage എന്ന് വെച്ചാൽ കടം വാങ്ങൽ.
കടം എടുക്കുമ്പോൾ ഭാവിയിലെ വരുമാനം ആണ് ലോക്ക് ചെയ്തു റീപേയ് ചെയ്യുന്നത്.
ഭാവിയേ ഇല്ലെങ്കിൽ വരുമാനം എവിടെ തിരിച്ചടക്കാൻ? കേരളത്തിൽ നാം സർക്കാർ അടക്കം കടം വാങ്ങി Unsustainable ആയി Luxurious ലൈഫ് തുടരുന്നു.
നമുക്ക് afford ചെയ്യാൻ വയ്യാത്ത സ്‌പെൻഡിങ് habit,
വിദ്യാഭ്യാസം, വീടുകൾ, കാറുകൾ ഒക്കെ കടം വാങ്ങി നടത്തിക്കൊണ്ടു പോകുന്നു. മെറിറ്റ് നോക്കാതെ കുറച്ച് എൻജിനീയർ, ഡോക്ടർ ഒക്കെ വിരിഞ്ഞിറങ്ങുന്ന അവസ്ഥ.
എല്ലാ ഇക്കണോമിസ്റ്റുകളും ഭയക്കുന്ന high student indebtedness ഉണ്ടാകുന്നു.
വികലമായ വിദ്യാഭ്യാസ നയം മൂലം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ സ്വാശ്രയ കോളേജുകളിൽ എണ്ണം തികയ്ക്കാൻ എഡ്യൂക്കേഷൻ ലോൺ കൊടുത്തു വിദ്യാഭ്യാസ കച്ചവടക്കാരെ പോറ്റുന്നു. ഇങ്ങനെ ഓവർ സപ്പ്ളൈ മൂലം ആർക്കും നല്ല വേതനം പോലുമില്ലാത്ത സ്ഥിതി.
അടുത്ത L ആണ് ലാൻഡ്. ഭൂമി എന്നത് സ്റ്റോർ ഓഫ് വാല്യൂ ആണ്. എന്ന് വെച്ചാൽ സർപ്ലസ് നിക്ഷേപം നടത്തി സമ്പത്ത് സൂക്ഷിച്ചു വെയ്ക്കുന്ന കുടുക്ക.
ഒരു കുടുക്കയിൽ നമ്മൾ ഡെയിലി നിക്ഷേപിച്ചിട്ട് ആവശ്യം വരുമ്പോൾ കുടുക്ക പൊട്ടിച്ച് എണ്ണുമ്പോൾ നിക്ഷേപിച്ച തുക എങ്കിലും ഉണ്ടാകേണ്ടേ.
കേരളത്തിൽ കൃഷി ഭൂമിയെടുത്തു ഊഹ കച്ചവടം നടത്തി ഗൾഫിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ഭൂമിയാകുന്ന കുടുക്കയിൽ നിക്ഷേപിച്ചു.
ഇപ്പോൾ കുടുക്ക പൊട്ടിച്ചാൽ ഇട്ടതിന്റെ പകുതി മാത്രം എന്ന അവസ്ഥ നേരിടുന്നു.
എന്നു വെച്ചാൽ സമ്പാദ്യം പാതിയായി.
കേരളത്തിൽ
70 കളിൽ റബർ, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ,
80 കളിൽ ഗൾഫ്,
90 കളിൽ നേഴ്‌സിങ്,
2000 ആണ്ടിൽ IT,
അമേരിക്ക, യൂറോപ്പ് എന്നിവി sങ്ങളിൽ കുടിയേറിയവർ സമ്പത് ഘടനയിൽ കേരളത്തിലേക്ക് സമ്പത്ത് കൊണ്ടുവന്നു.
2010 ന് ശേഷം നിശ്ചലമായ, നിർജീവമായ അവസ്ഥ ഉണ്ട്.
ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല.
കേരളത്തിലെ പ്രധാന കയറ്റുമതിയായ Human Resource ഇനി അധികം ആർക്കും ആവശ്യമില്ല.
പുതിയ എന്തെങ്കിലും മേഖല ഉരുത്തിരിഞ്ഞു വരുന്നത് വരെയും കേരളം മരവിച്ചു നില്കും.
ഭീതി പരത്തുന്നു എന്ന് ആക്ഷേപിക്കാതെ ഇതൊക്കെ ശാന്തമായി ആലോചിക്കുക.
കേരള സംസ്ഥാനം രൂപീകൃതമാകുന്നതിനു മുന്‍പ് ഇവിടെ
200 കയര്‍ ഫാക്ടറികള്‍,
190 കശുവണ്ടി ഫാക്ടറികള്‍,
100 ചായ ഫാക്ടറികള്‍,
100 ഇഷ്ടിക ഫാക്ടറികള്‍,
90 തുണി മില്ലുകള്‍,
50 റബ്ബര്‍ ഫാക്ടറികള്‍,
40 പുസ്തക അച്ചടി ഫാക്ടറികള്‍,
222 മറ്റു ഫാക്ടറികള്‍. (അവലംബം: Travancore Cochin News Vol III, No 3. Feb 1953)
ഇത് 1956 കേരളം രൂപീകൃതമാകുന്നതിനു മുമ്പ്.
ഇന്ന് മുകളില്‍ പറഞ്ഞ വ്യവസായങ്ങള്‍ എവിടെ?
ഈ വ്യവസായങ്ങളില്‍ തൊഴില്‍ ചെയ്ത്,
3 നേരം കഞ്ഞിയെങ്ങിലും കുടിച്ചു സന്തോഷത്തോടെ കഴിഞ്ഞിരുന്ന പാവങ്ങളായ ജനങ്ങളില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, ഇസങ്ങൾ വളർത്തി
അവകാശങ്ങളുടെ പേരില്‍ ജോലി നല്‍കിയ വ്യവസായിയുടെ ശത്രുക്കളാക്കി,
അവരുടെ കഞ്ഞികുടി മുട്ടിച്ചു...
തല്ലിയും, കൊന്ന് കൊലവിളിച്ചും അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് പാവങ്ങളായ, വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപ്പിച്ച്
ഇവരുടെ കൂടെ കൂട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തി....
ചില വ്യവസായികള്‍ കുറച്ചു കാലം കൂടി ഇവരുടെ ഭീഷണിക്ക് വഴങ്ങി നഷ്ടത്തിലെങ്കിലും ഈ “അവകാശങ്ങള്‍“ നല്‍കി മുന്നോട്ടു പോകാന്‍ നോക്കി...
അവസാനം രാത്രിക്ക് രാത്രി വ്യവസായം പറിച്ചു നടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തു.
മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രിയ പാർട്ടി തൊഴിലാളി സംഘടനകൾക്കും ഇക്കാര്യത്തിൽ തുല്യ പങ്കുണ്ട്.
സാമ്പത്തികവും സാമുദായികവുമായ ദുർബലതകൾ മുതലെടുത്ത് എല്ലാ പാർട്ടികളും അവരുടെ ശക്തി കൂട്ടിക്കൊണ്ടു വന്നു.
അവസാനം കഞ്ഞികുടി മുട്ടിയപ്പോള്‍, സ്വതന്ത്ര്യയത്തിനു മുന്നേ തന്നെ,
നാട്ടുരാജാക്കന്മാരുടെ മിടുക്ക് കൊണ്ട് സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ പലരും സിലോണിലും (ഇന്നത്തെ ശ്രീലങ്ക) പിന്നെ പേര്‍ഷ്യയിലും കപ്പല് കയറിപ്പോയിത്തുടങ്ങി.
പക്ഷെ, അപ്പോഴും ഈ സാക്ഷരരായ വിഡ്ഢികള്‍ക്കു മനസ്സിലായില്ല എന്തുകൊണ്ട് തങ്ങള്‍ സ്വദേശവും കുടുംബവും വിട്ടു അന്യദേശത്തു വന്നു പണിയെടുക്കേണ്ടി വന്നു എന്ന്.
അല്ലെങ്കില്‍
ഇവിടുത്തെ രാഷ്ട്രീയ മുതലാളികള്‍ അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റുംവിധം വളര്‍ന്നു കഴിഞ്ഞിരുന്നു.
അങ്ങനെ കേരളത്തില്‍ വയലിലെ പണിക്കോ, അത് പോലെ കൃഷിയുമായി ബന്ധപ്പെട്ട പണിക്കു ആളെ കിട്ടാതായി...
അല്ലെങ്കില്‍ ഇവിടെ ഉള്ളവര്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി...
രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി വച്ച ട്രേഡ് യുണിയന്‍ ഇടപെട്ട് ഉയര്‍ന്ന കൂലി പിടിച്ചുവാങ്ങി കൊടുത്തു തുടങ്ങി.
അപ്പോള്‍ കൃഷി ഇറക്കിയവര്‍ പതുക്കെ അത് നിര്‍ത്താന്‍ നിര്‍ബന്ധിതരായി.
വ്യവസായം നിലച്ചപ്പോഴും കേരളത്തിന് വരുമാനം മുട്ടിയില്ല....
കാരണം ഇവിടുന്നു പോയ മലയാളികള്‍ അന്യ ദേശത്ത് ചോര നീരാക്കി സമ്പാദിച്ച പണം ഇങ്ങോട്ട് അയച്ചു തുടങ്ങിയപ്പോള്‍, സാമ്പത്തിക രംഗം ഉണര്‍ന്നു.
രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്പ് സുരഷിതമായി തുടര്‍ന്നു.
ഇന്ന്,
പുറത്തു പോയ മലയാളികള്‍, അവിടുന്ന്,
പതിറ്റാണ്ടുകളായി പണിയെടുത്തു സ്വരുക്കൂട്ടിയ വരുമാനത്തിന്റെ ഭൂരിഭാഗവും ഇവിടെ കൊണ്ടുവന്നു
ഇവിടെ തന്നെ,
തന്റെ സ്വദേശത്തു തന്നെ,
തനിക്കു എല്ലാ സ്വാതന്ത്ര്യവും ഉള്ള സ്ഥലത്ത് ഒരു ചെറിയ വ്യവസായം തുടങ്ങാം എന്ന് വച്ചപ്പോള്‍,
ദാ വീണ്ടും ഒരു മുതലാളി ജന്മമെടുത്തിരിക്കുന്നു...
തൊഴിലാളി സംഘടന എന്ന കങ്കാണി വർഗ്ഗം.
നോക്കുകൂലി വാങ്ങി പണിയെടുക്കാതെ,
ചോര കുടിക്കുന്ന പുതിയ മേലാളന്മാരും.
തകര്‍ക്കണം അവനെ എന്ന സ്ഥിരം അജണ്ടയുമായി നമ്മുടെ പാര്‍ട്ടികൾ അവരെ നിയന്ത്രിക്കുന്നു. അവരിലൂടെ അവർ വരുമാനമുണ്ടാക്കുന്നു.
ഇന്ന് ഇവിടത്തെ വ്യവസായികള്‍ ഭയന്നോടുകയാണ്
1500 തൊഴിലാളികൾ ജോലി ചെയ്യുന്ന പോപീസ് ഗ്രൂപ്പ് ഇതിനകം മലപ്പുറത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പോപീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ശിശു സംരക്ഷണ വസ്ത്രങ്ങൾക്ക് രാജ്യമെമ്പാടും ആവശ്യക്കാർ ഏറെയാണ്. “യൂണിറ്റ് മാറ്റുന്നത് ഇപ്പോൾ തൊഴിലെടുക്കുന്ന 1500 പേർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ കഴിയാത്തതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും,” എന്ന് മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ.
പതിനായിരക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചു ഇന്നും പല സമരങ്ങൾ മുന്നേറുന്നു' ...!
വ്യവസായികളുടെയും ബിസിനസ്സുകാരുടെയും ആത്മഹത്യ കേരളത്തിൽ പുതുമയല്ല.
ഭരണ പ്രതിപക്ഷ സംയുക്ത ശക്തിയാൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായ മലേഷ്യൻ കമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു ലീ സീ ബീൻ.
റോഡ് നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള മലേഷ്യൻ കമ്പനിയായ പാറ്റി-ബെലിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു. ലോകബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തോടെ പാറ്റി-ബെൽ നിർമ്മിച്ച കേരളത്തിലെ പാലക്കാട്- ചെന്നൈ ഹൈവേയുടെ മുഖ്യ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം നൽകാൻ കേരള സർക്കാർ വിസമ്മതിച്ചതിനാൽ അവർക്ക് പണം കണ്ടെത്താനുള്ള വഴികളും മാർഗങ്ങളും സ്വയം കണ്ടെത്തേണ്ട ഗതികേടിലായി.
കേരള സർക്കാരിൽ നിന്ന് ഫണ്ട് നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്തു കൊടുത്തു.
2006 നവംബർ 11 ന് അദ്ദേഹം കുലാലംപൂരില്‍ കേരള ഗവൺമെന്റിനെതിരെ ആത്‍മഹത്യാ കുറിപ്പെഴുതി തുങ്ങി മരിച്ചു ...!
2 ലക്ഷം കോടി കട ബാധ്യതയുള്ള,
60,000 രൂപയിലധികം പ്രതിശീർഷ കടമുള്ള
100% കൺസ്യൂമർ സ്റ്റേറ്റിൽ ഇരുന്നു മലയാളി പറയുന്നു പ്രബുദ്ധ കേരളം...?
സർകാർ ജോലിക്ക് മാത്രം ഒരു കട്ടിംഗ് ഇല്ലാ പിന്നെ പെൻഷൻ ജീവിത കാലം മുഴുവൻ..
രാഷ്ട്രീയക്കാർ അവരുടെ ആർഭാടം തിമിർത്തടിക്കുന്ന്. പാവപ്പെട്ടവൻ ഒരു നേരത്തെ കഞ്ഞിക്ക് മുട്ടുന്നു.
രാവിലെ കണ്ണ് തുറക്കുമ്പോൾ തുടങ്ങും കേരള കൺസ്യൂമർ പ്രബുദ്ധതയുടെ അടയാളങ്ങള്‍..!
രാവിലെ എണീറ്റ് ടോയ്‌ലെറ്റിൽ ഇരുന്നു മുകളിലോട്ടു നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ ഫിലിപ്സിന്റെ ബൾബ്.
താഴോട്ട് നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ Pyariware അല്ലെങ്കിൽ VALDO ക്ലോസ്സെറ്റ്.
കാര്യം കഴിഞ്ഞ് പല്ലു തേക്കാൻ നോക്കുമ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്.
പല്ലു തേച്ച് കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ.
തോർത്ത് തമിഴ്നാട്ടിൽ നിന്ന്.
കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക.
കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ.
തമിഴന്റെ കഷ്ണങ്ങൾ മാത്രം ഉള്ള സാമ്പാർ.
ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും
ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം.
(പക്ഷേ തമിഴ്നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)
ചായകുടിച്ച്
തമിഴന്റെ ഒരു രാംരാജ് മുണ്ടോ അല്ലെങ്കിൽ വിദേശിയോ ഉത്തരേന്ത്യക്കാരോ ഉല്പാദിപ്പിച്ച് തുന്നി യെടുത്ത ജീൻസും ടോപ്പും ഉടുത്തു,
ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്ത് ചെത്താനിറങ്ങുമ്പോൾ തമിഴന്റെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് എഴുതി വെച്ചിരിക്കുന്നു "കേരളം നമ്പർ വൺ"
സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പില്ല,
ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനമാണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം...
ആകെയുള്ള അഭിമാനം നാല് എയർപോർട്ട്... അതും ഇന്റർനാഷണൽ !!
എന്തിനാ അടിമകളെ കയറ്റി അയക്കാൻ......!!!
ഈ പോസ്റ്റ് ഒരു തമാശയല്ല
ഓരോരുത്തരും ചിന്തിക്കുക,
കേരളം രാഷ്ട്രീയം പറഞ്ഞു തമ്മിലടിച്ച് കൊന്നും ചത്തും കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തി നശിക്കുകയാണ്..
ടോയിലറ്റ് പേപ്പറിന്റെ വിലപോലും ഇല്ലാതാക്കുകയാണ് മലയാളിക്ക്.
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 60000 രൂപ കടക്കക്കാരനാണ്...
പൊതു കടം പെരുകി 20,00,00,00,00,000 കവിഞ്ഞു. (നമ്പർ കണ്ടു കണ്ണ് തള്ളേണ്ട 2 ലക്ഷം കോടി എന്ന് ഇങ്ങനെ ആണ് എഴുതുന്നത്)
രാഷ്ട്രിയ സാമുദായികമായ വേർതിരിവുകളില്ലാതെ കൂട്ടായ പരിശ്രമമാണ്
ഇന്ന് നമുക്കാവശ്യം.
ക്യഷി മുതൽ കുടിൽ വ്യവസായം വരെ സ്വയംപര്യാപ്തതയിലേക്കുള്ളഎല്ലാ ഉദ്യമങ്ങളിലും സഹകരണ മനോഭാവത്തിൽ മുന്നേറിയില്ലെങ്കിൽ
വരാൻ പോകുന്ന നാളുകൾ ഇതിലും ദയനീയമായിരിക്കും.
വിദ്യാഭ്യാസത്തിൽ മുൻപന്തിയിലുള്ള
(പക്ഷേ അതിന്റെ ഗുണമുണ്ടോ!) നമുക്ക് രാഷ്ട്രിയത്തിനതീതമായി I വിശകലനം ചെയ്യുനുള്ള ആർജവമുണ്ടാകട്ട
2024, ജൂലൈ 11, വ്യാഴാഴ്‌ച
പ്ലസ് വണ്ണിൽ തീരുത്ത്
[
» മലപ്പുറത്ത് മാത്രം 74 സ്ൂളുകളിൽ 120 ബാച്ച്
» 137 ബാച്ചുകളും ഹ്യൂമനിറ്റീസിലും കൊമേഴ്സിലും
അനുവദിക്കാൻ തീരുമാനിച്ചതാ യീ ശിവൻകുട്ടി നിയമസഭയിൽ അ ്് റിയിച്ചുഹയർസെക്കൻഡറി സ്‌കൂളുക ളിലായി 120ളം കാസർകോട് ജി ല്ലയിൽ 18 സർക്കാർ സ്‌കൂളുക ളിലായി 18ഉം ബാച്ചുകളാണ് അ നുവദിക്കുന്നതെന്ന് ചട്ടം 300 പ്ര കാരം നടത്തിയ പ്രസ്താവനയിൽ മന്ത്രി വ്യക്തമാക്കി
മലപ്പുറത്ത് ഹ്യൂമാനിറ്റീസ്കോ ബിനേഷനിൽ 59 ബാച്ചുകളുംകോ മേഴ്‌സിൽ 61 ബാച്ചുകളുമാണ് അ നുവദിച്ചത്. കാസർകോട്ട് സയൻ സിൽ ഒന്നും ഹ്യൂമാനിറ്റീസിൽ നാലും മാണ്
മുസ്ലിം സ്ത്രീകൾക്കും സിആർപി സി പ്രകാരം ജീവനാംശം ആവശ്യെ ടാം
'
ന്യൂഡൽഹി • വിവാഹമോചിത യായ മുസ്ലിം സ്ത്രീക്കും ക്രിമി നൽ നടപടി ചട്ട (സിആർപിസി) പ്രകാരം ജീവനാംശം ആവശ്യ പ്പെട്ട് കേസ് നൽകാമെന്ന് സു പ്രീം കോടതി വിധിച്ചു. ജീവനാം ശം ദാനമല്ലെന്നും അത് വിവാഹി ആർച് തരായ എല്ലാ മതത്തിലും പെട്ട സ്ത്രീകളുടെയും അവകാശമാ ണെന്നും വ്യക്‌തമാക്കിയാണ് രണ്ടംഗ ബെഞ്ചിൻ്റെ സുപ്രധാന വിധി. സിആർപിസിയിലെ 125-ാം വകുപ്പ് (ജീവനാംശം സം ബന്ധിച്ചത്) വിവാഹിതരായവർ ക്കു മാത്രമല്ല എല്ലാ മതത്തിലുമു ള്ള, എല്ലാ സ്ത്രീകൾക്കും ബാധ കമാണെന്നും വ്യത്യസ്ത വിധി ന്യായങ്ങളിലൂടെ ജഡ്‌ജിമാരായ ബി.വി. നാഗരത്ന, എ.ജി. മസ്സി എന്നിവർ വ്യക്തമാക്കി.
സിആർപിസി പോലെയുള്ള മതനിരപേക്ഷ നിയമത്തെക്കാൾ മുൻഗണന 1986 ലെ മുസ്ലിം സ്ത്രീകളുടെ (വിവമോചന ത്തിനുള്ള അവകാശങ്ങൾ സംര ല്ലെന്ന് ബെഞ്ച് വ്യക്തമാക്കി
2024, ജൂലൈ 10, ബുധനാഴ്‌ച
'ഐഎസ്ആർ ഒ ചാരക്കേസ് കെട്ടിചമച്ചതെന്ന് സി.ബി.ഐ
[
തിരുവനന്തപുരം • വിവാദക്കൊ ടുങ്കാറ്റുയർത്തിയ ഐ.എ സ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ച താണെന്നും കേരള പൊലീസി ലെ സിഐയായിരുന്ന എസ്.വിജ യനാണ് അതിനു പിന്നിലെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചു. വിജയൻ ഹോട്ട ലിൽ വച്ചു കടന്നുപിടിച്ചത് മാല ദ്വീപ് സ്വദേശി മറിയം റഷീദ തട ഞ്ഞതാണു വിരോധത്തിനു കാര ണമെന്നും ഇതുമായി ബന്ധപ്പെട്ട ; ഗൂഢാലോചനയെക്കുറിച്ച് അന്വേ : ഷിച്ച സിബിഐ പറയുന്നു.
ഐഎസ്ആർഒ ശാസ്ത്രജ്‌ഞ നായിരുന്ന നമ്പി നാരായണനെ തെളിവില്ലാതെയാണ് അന്ന് ഡി ഐജിയായിരുന്ന മുൻ ഡിജിപി സിബി മാത്യൂസ് അറസ്‌റ്റ് ചെയ്തത്. സുപ്രീംകോടതി ഉത്ത രവിന്റെ അടിസ്ഥാനത്തിൽ നട ത്തിയ അന്വേഷണത്തിൽ, കേരള പൊലീസിലെയും ഇന്റലി ജൻസ് ബ്യൂറോയിലെയും 5 ഉദ്യോഗസ്ഥർക്കെതിരെയാണു കുറ്റപത്രം നൽകിയിരിക്കുന്നത്. എസ്.വിജയൻ, മറിയം റഷീദ യ്ക്കെതിരെ തെളിവില്ലാതെ
(വണികൾ
മുൻ എസ്‌പി എസ്.വിജയൻ, മുൻ ഡിൽപി സിബി മാത്യൂ സ്, മുൻ ഗുജറാത്ത് ഡിജിപി യും ഐബിയുടെ ഡപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ. ബി.ശ്രീകുമാർ, മുൻ എസ്‌പി കെ.കെ.ജോഷി, ഐബി മുൻ ഇൻസ്പെക്ടർ പി.എ സ്. ജയപ്രകാശ് എന്നിവർ ക്കെതിരെയാണ് കുറ്റപത്രം. ഗൂഢാലോചന, വ്യാജതെളി വും രേഖകളും ഉണ്ടാക്കാൻ അന്യായമായ ദേഹോപദ്രവം ഏൽപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റ ങ്ങളാണ് ചുമത്തിയത്.
ടുപ്പിച്ചതായി കുറ്റപത്രത്തിൽ പറ യുന്നു. മറിയം റഷീദയെ ആദ്യം അറസ്‌റ്റ് ചെയ്ത ദിവസങ്ങൾ കഴിഞ്ഞാണു ചാരക്കേസ് റജി സ്‌റ്റർ ചെയ്‌തത്. കോടതി വി ണ്ടും കസ്റ്റഡിയിൽ നൽകാതിരു ന്നതിനെ തുടർന്നായിരുന്നു കേസ്. അന്വേഷണ സംഘത്തി ലെ സിഐ കെ.കെ.ജോഷ്വ ആണ് വ്യാജ രേഖകൾ ചമച്ചതെ ന്നും സിബിഐ ആരോപിച്ചു.
നമ്പി നാരായണൻ കസ്‌റ്റഡി യിൽ മൃതപ്രായനായെന്നും പൊ ലീസ് കസ്റ്റഡിയിൽ മർദനമേറ്റെ ന്നും ഡോക്ടർ മൊഴി നൽകിയി ട്ടുണ്ട്. പൊലീസ് കസ്‌റ്റഡിയിലി രിക്കെ നമ്പി നാരായണനെ ഐബിയും ചോദ്യം ചെയ്തു. സിബി മാത്യൂസ് എല്ലാത്തിനും കൂട്ടുനിന്നെന്നും കുറ്റപത്രം പറ വഞ്ചിയൂർ സ്റ്റേഷനിൽ കേസെ :
2024, ജൂലൈ 8, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...